മദ്യശാലകൾക്ക് മുന്നിലെ തിരക്ക്‌, സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം.

മദ്യശാലകൾക്ക് മുന്നിലെ തിരക്ക്‌, സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം.

മദ്യശാലകൾക്ക് മുന്നിലെ തിരക്കൽ സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം. ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിന് പത്തും മരണത്തിന് 20 പേർ മാത്രം. അതേസമയം, മദ്യശാലകളിൽ 500 പേർ ക്യൂ നിൽക്കുകയാണ്. ഒരു രീതിയിലും സാമൂഹിക അകലം പാലിക്കുന്നില്ല. ഇത്തരം ആൾക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാർക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂട്ടം കൂടുന്ന ആളുകളിലൂടെ രോഗം പകരാൻ സാധ്യതയില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.