അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെൻ്റ് പ്രമേയം പാസായി.
അമേരിക്കന്‍ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെൻ്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡൻ്റ് മൈക്ക് പെന്‍സ് പറഞ്ഞു.
അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിൻ്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്‌മെൻ്റ് പ്രമേയം അവതരിപ്പിച്ചത്.
ഇതോടെ അമേരിക്കന്‍ പ്രസിഡൻ്റുമാരില്‍ ഇംപീച്ച്‌മെൻ്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡൻ്റാണ് ട്രംപ്. മുന്‍പ് അമേരിക്കയുടെ 17-ാംമത് പ്രസിഡൻ്റായിരുന്ന ആന്‍ഡ്രൂസ് ജോണ്‍സണും ബില്‍ക്ലിൻ്റനും ഇംപീച്ച്‌മെൻ്റിന് വിധേയരായിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright